<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Afganistan | Starvision News Malayalam</title>
	<atom:link href="https://ml.starvisionnews.com/tag/afganistan/feed/" rel="self" type="application/rss+xml" />
	<link>https://ml.starvisionnews.com/tag/afganistan/</link>
	<description>News Portal in Malayalam</description>
	<lastBuildDate>Wed, 03 Dec 2025 06:56:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://ml.starvisionnews.com/wp-content/uploads/2021/07/cropped-favicon-32x32.png</url>
	<title>Afganistan | Starvision News Malayalam</title>
	<link>https://ml.starvisionnews.com/tag/afganistan/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വീണ്ടും താലിബാൻ ഭീകരത, ബന്ധുക്കളെ കൊലപ്പെടുത്തിയ പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് 13കാരൻ, കണ്ടുനിന്നത് പതിനായിരങ്ങൾ</title>
		<link>https://ml.starvisionnews.com/taliban-terror-strikes-again-13-year-old-executes-suspect-who-killed-relatives-watched-by-tens-of-thousands/?utm_source=rss&#038;utm_medium=rss&#038;utm_campaign=taliban-terror-strikes-again-13-year-old-executes-suspect-who-killed-relatives-watched-by-tens-of-thousands</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Wed, 03 Dec 2025 06:52:22 +0000</pubDate>
				<category><![CDATA[CRIME]]></category>
		<category><![CDATA[DEATH]]></category>
		<category><![CDATA[WORLD]]></category>
		<category><![CDATA[Afganistan]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=199125</guid>

					<description><![CDATA[<p>ഖോസ്റ്റ്: കുടുംബത്തിലെ പതിമൂന്ന് പേരെ കൊലപ്പെടുത്തിയ യുവാവിനുള്ള വധശിക്ഷ നടപ്പിലാക്കാൻ താലിബാൻ കരുവാക്കിയത് 13കാരനെ. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റിൽ എൺപതിനായിരത്തോളം ആളുകളെ സാക്ഷിയാക്കി നടത്തിയ വധശിക്ഷയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ചൊവ്വാഴ്ചയാണ് ഖോസ്റ്റിലെ സ്റ്റേഡിയത്തിൽ വച്ച് വധശിക്ഷ നടപ്പിലാക്കിയതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ബന്ധുക്കൾ നഷ്ടമായ 13കാരനെ ഉപയോഗിച്ചാണ് വധശിക്ഷ നടപ്പിലാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മംഗൽ എന്ന കുറ്റവാളിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്നാണ് താലിബാൻ സ്ഥിരീകരിക്കുന്നത്. അഫ്ഗാനിസ്ഥാൻ സുപ്രീം കോടതിയുടെ അംഗീകാരത്തോടെയായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. താലിബാൻ [...]</p>
<p>The post <a href="https://ml.starvisionnews.com/taliban-terror-strikes-again-13-year-old-executes-suspect-who-killed-relatives-watched-by-tens-of-thousands/">വീണ്ടും താലിബാൻ ഭീകരത, ബന്ധുക്കളെ കൊലപ്പെടുത്തിയ പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് 13കാരൻ, കണ്ടുനിന്നത് പതിനായിരങ്ങൾ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/11/AL-HILAL-MEDICAL-CENTER-BAHRAIN-STARVISION-NEWS-2-1024x313.jpg" alt="" class="wp-image-197681"/></figure>



<p>ഖോസ്റ്റ്: കുടുംബത്തിലെ പതിമൂന്ന് പേരെ കൊലപ്പെടുത്തിയ യുവാവിനുള്ള വധശിക്ഷ നടപ്പിലാക്കാൻ താലിബാൻ കരുവാക്കിയത് 13കാരനെ. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റിൽ എൺപതിനായിരത്തോളം ആളുകളെ സാക്ഷിയാക്കി നടത്തിയ വധശിക്ഷയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ചൊവ്വാഴ്ചയാണ് ഖോസ്റ്റിലെ സ്റ്റേഡിയത്തിൽ വച്ച് വധശിക്ഷ നടപ്പിലാക്കിയതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ബന്ധുക്കൾ നഷ്ടമായ 13കാരനെ ഉപയോഗിച്ചാണ് വധശിക്ഷ നടപ്പിലാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മംഗൽ എന്ന കുറ്റവാളിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്നാണ് താലിബാൻ സ്ഥിരീകരിക്കുന്നത്. അഫ്ഗാനിസ്ഥാൻ സുപ്രീം കോടതിയുടെ അംഗീകാരത്തോടെയായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. താലിബാൻ പരമോന്നത നേതാവ് ഹിബതുല്ലഹ് അഖുൻസാദയുടെ അംഗീകാരത്തോടെയാണ് വധശിക്ഷ നടപ്പിലാക്കിയതെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. പരസ്യമായി വധശിക്ഷ നടപ്പിലാക്കുന്നതിനെ ആഗോള തലത്തിൽ അപലപിക്കുമ്പോൾ അത് തുടരുകയാണ് താലിബാൻ ചെയ്യുന്നത്.</p>



<h2 class="wp-block-heading">മാപ്പ് നൽകാതെ ഉറ്റവർ, വധശിക്ഷ നടപ്പിലാക്കുന്നത് കാണാനെത്തിയത് 80000 പേർ</h2>



<p>അതിക്രൂരവും മനുഷ്യത്വ വിരുദ്ധവുമാണ് ഇത്തരം ശിക്ഷാ രീതിയെന്നാണ് യുഎൻ സ്പെഷ്യൽ വക്താവവ് റിച്ചാർഡ് ബെന്നറ്റ് വിശദമാക്കുന്നത്. 2021ൽ താലിബാൻ വീണ്ടും അധികാരത്തിലേറിയതിന് ശേഷം നടത്തുന്ന 11ാമത്തെ വധശിക്ഷയാണ് ഇതെന്നാണ് പുറത്ത് വരുന്ന വിവരം. ഖോസ്റ്റ് പ്രവിശ്യയിൽ കൊലപാതകിക്ക് നേരെ ദൈവീക വിധി നടപ്പിലാക്കിയെന്നാണ് അഫ്ഗാൻ സുപ്രീം കോടതി വിശദമാക്കുന്നത്. വധശിക്ഷ നടപ്പിലാക്കിയതിന് ശേഷം രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനകളും സ്റ്റേഡിയത്തിൽ നടന്നു. ജനങ്ങൾ ഇസ്ലാമിക് ഷരിയ വേണ്ട വണ്ണം അനുശാസിക്കുന്നതിന് വേണ്ടിയുള്ള പ്രാർത്ഥനകളും സ്റ്റേഡിയത്തിൽ നടന്നതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ഇരകളുടെ ബന്ധുക്കൾ അടക്കമുള്ളവരാണ് വധശിക്ഷ നടപ്പിലാക്കുന്നത് കാണാനായി സ്റ്റേഡിയത്തിൽ ഒത്തുകൂടിയത്.</p>



<p>ഖോസ്റ്റ് സ്വദേശിയായ അബ്ദുൾ റഹ്മാൻ ഇയാളുടെ ബന്ധുക്കളെ 10 മാസത്തിന് മുൻപ് കൊലപ്പെടുത്തിയ സംഭവത്തിനാണ് വധശിക്ഷ നടപ്പിലാക്കിയത്. അഞ്ച് തവണയാണ് വെടിയുതിർത്തത്. തടിച്ച് കൂടിയ ആളുകൾ പ്രാർത്ഥനകൾ ഉച്ചരിക്കുന്നതിനിടയിലാണ് വെടിയൊച്ചകൾ കേട്ടത്. പാകിത പ്രവിശ്യയിലെ കരം ജില്ലയിലെ സജാങ്ക് മേഖലയിൽ നിന്നുള്ള ആളാണ് മംഗൽ. മംഗലിന് മാപ്പ് നൽകാനുള്ള അവസരം കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകിയിരുന്നുവെങ്കിലും വധശിക്ഷ നടപ്പിലാക്കാനാണ് ഇവർ താൽപര്യപ്പെട്ടത്.</p>



<figure class="wp-block-image size-large"><img fetchpriority="high" decoding="async" width="819" height="1024" src="https://ml.starvisionnews.com/wp-content/uploads/2025/12/AL-HILAL-HEALTH-CARE-BAHRAIN-STARVISION-NEWS-819x1024.jpg" alt="" class="wp-image-199087" srcset="https://ml.starvisionnews.com/wp-content/uploads/2025/12/AL-HILAL-HEALTH-CARE-BAHRAIN-STARVISION-NEWS-819x1024.jpg 819w, https://ml.starvisionnews.com/wp-content/uploads/2025/12/AL-HILAL-HEALTH-CARE-BAHRAIN-STARVISION-NEWS-240x300.jpg 240w, https://ml.starvisionnews.com/wp-content/uploads/2025/12/AL-HILAL-HEALTH-CARE-BAHRAIN-STARVISION-NEWS-768x960.jpg 768w, https://ml.starvisionnews.com/wp-content/uploads/2025/12/AL-HILAL-HEALTH-CARE-BAHRAIN-STARVISION-NEWS-1229x1536.jpg 1229w, https://ml.starvisionnews.com/wp-content/uploads/2025/12/AL-HILAL-HEALTH-CARE-BAHRAIN-STARVISION-NEWS-150x188.jpg 150w, https://ml.starvisionnews.com/wp-content/uploads/2025/12/AL-HILAL-HEALTH-CARE-BAHRAIN-STARVISION-NEWS-450x563.jpg 450w, https://ml.starvisionnews.com/wp-content/uploads/2025/12/AL-HILAL-HEALTH-CARE-BAHRAIN-STARVISION-NEWS-1200x1500.jpg 1200w, https://ml.starvisionnews.com/wp-content/uploads/2025/12/AL-HILAL-HEALTH-CARE-BAHRAIN-STARVISION-NEWS.jpg 1638w" sizes="(max-width: 819px) 100vw, 819px" /></figure>
<p>The post <a href="https://ml.starvisionnews.com/taliban-terror-strikes-again-13-year-old-executes-suspect-who-killed-relatives-watched-by-tens-of-thousands/">വീണ്ടും താലിബാൻ ഭീകരത, ബന്ധുക്കളെ കൊലപ്പെടുത്തിയ പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് 13കാരൻ, കണ്ടുനിന്നത് പതിനായിരങ്ങൾ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>അതിദാരുണം, 600ഓളം പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരം പേര്‍ക്ക് പരിക്ക്, അഫ്ഗാനില്‍ ഭൂചലനം</title>
		<link>https://ml.starvisionnews.com/tragic-nearly-600-people-killed-2000-injured-earthquake-in-afghanistan/?utm_source=rss&#038;utm_medium=rss&#038;utm_campaign=tragic-nearly-600-people-killed-2000-injured-earthquake-in-afghanistan</link>
		
		<dc:creator><![CDATA[News Desk]]></dc:creator>
		<pubDate>Mon, 01 Sep 2025 07:37:53 +0000</pubDate>
				<category><![CDATA[WORLD]]></category>
		<category><![CDATA[Afganistan]]></category>
		<category><![CDATA[Afganistan earthquake]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=194225</guid>

					<description><![CDATA[<p>കാബൂൾ:&#160;അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു. നൂറു കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ അഭ്യർത്ഥിച്ചു. 2022 ലും 2023 ലും അഫ്‌ഗാനിൽ ഭൂചലനത്തിൽ രണ്ടായിരത്തോളം പേർ [...]</p>
<p>The post <a href="https://ml.starvisionnews.com/tragic-nearly-600-people-killed-2000-injured-earthquake-in-afghanistan/">അതിദാരുണം, 600ഓളം പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരം പേര്‍ക്ക് പരിക്ക്, അഫ്ഗാനില്‍ ഭൂചലനം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/08/al-hilal-medical-center-bahrain-starvvision-news-3-1024x313.jpg" alt="" class="wp-image-192709"/></figure>



<p><strong>കാബൂൾ:&nbsp;</strong>അഫ്ഗാനിസ്ഥാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു. നൂറു കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ അഭ്യർത്ഥിച്ചു. 2022 ലും 2023 ലും അഫ്‌ഗാനിൽ ഭൂചലനത്തിൽ രണ്ടായിരത്തോളം പേർ മരിച്ചിരുന്നു.</p>



<p>പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് ഭൂചലനമുണ്ടായത്. പരിക്കേറ്റവരെ കുനാർ പ്രവിശ്യകളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി വൈകിയാണ് ഭൂകമ്പമുണ്ടായതെന്നും തുടർച്ചയായി മൂന്ന് തുടർചലനങ്ങളുണ്ടായെന്നും യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. രാത്രി 11:47 ന് 8 കിലോമീറ്റർ ആഴത്തിൽ ഭൂകമ്പം ഉണ്ടായതായും, നൻഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ നിന്ന് 27 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്കായി പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതായും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.&nbsp;</p>



<p>ഭൂകമ്പത്തിൽ വീടിന്റെ മേൽക്കൂര തകർന്നുവീണാണ് നിരവധിപേർ മരിച്ചത്. കിഴക്കൻ അഫ്ഗാനിസ്ഥാനിലുടനീളം നിരവധി സെക്കൻഡുകൾ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ കുലുങ്ങി, 370 കിലോമീറ്റർ അകലെയുള്ള പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലും ഭൂചലനം അനുഭവപ്പെട്ടതായി എഎഫ്‌പി മാധ്യമപ്രവർത്തകർ പറഞ്ഞു. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ നംഗർഹാർ പ്രവിശ്യയിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും വിളകളും സ്വത്തുക്കളും നശിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഭൂകമ്പം.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2025/08/al-hilal-medical-center-bahrain-starvvision-news-2-1024x695.jpg" alt="" class="wp-image-192710"/></figure>
<p>The post <a href="https://ml.starvisionnews.com/tragic-nearly-600-people-killed-2000-injured-earthquake-in-afghanistan/">അതിദാരുണം, 600ഓളം പേര്‍ കൊല്ലപ്പെട്ടു, രണ്ടായിരം പേര്‍ക്ക് പരിക്ക്, അഫ്ഗാനില്‍ ഭൂചലനം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>കാബൂളില്‍ താലിബാനും പാകിസ്ഥാനും എതിരെ കൂറ്റന്‍ പ്രകടനം; വെടിവെപ്പ്</title>
		<link>https://ml.starvisionnews.com/massive-demonstration-against-the-taliban-and-pakistan-in-kabul-shooting/?utm_source=rss&#038;utm_medium=rss&#038;utm_campaign=massive-demonstration-against-the-taliban-and-pakistan-in-kabul-shooting</link>
		
		<dc:creator><![CDATA[staradmin]]></dc:creator>
		<pubDate>Tue, 07 Sep 2021 16:36:54 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[WORLD]]></category>
		<category><![CDATA[Afganistan]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[TALIBAN]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=41220</guid>

					<description><![CDATA[<p>കാബൂള്‍: താലിബാനും പാകിസ്ഥാനും എതിരെ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ജനങ്ങളുടെ കൂറ്റന്‍ പ്രതിഷേധം. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ തെരുവില്‍ സംഘടിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ താലിബാന്‍ വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാന്‍ സന്ദര്‍ശിക്കുന്ന പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ താമസിക്കുന്ന സെറീന ഹോട്ടലിലേക്കാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്. താലിബാന്‍, പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് തെരുവില്‍ നിറഞ്ഞ ജനങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ക്കൂടി പുറത്തുവന്നിട്ടുണ്ട്. വെടിവെപ്പില്‍ ആരെങ്കിലും കൊല്ലപ്പെട്ടോ എന്നതില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.</p>
<p>The post <a href="https://ml.starvisionnews.com/massive-demonstration-against-the-taliban-and-pakistan-in-kabul-shooting/">കാബൂളില്‍ താലിബാനും പാകിസ്ഥാനും എതിരെ കൂറ്റന്‍ പ്രകടനം; വെടിവെപ്പ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>കാബൂള്&#x200d;: താലിബാനും പാകിസ്ഥാനും എതിരെ അഫ്ഗാനിസ്ഥാന്&#x200d; തലസ്ഥാനമായ കാബൂളില്&#x200d; ജനങ്ങളുടെ കൂറ്റന്&#x200d; പ്രതിഷേധം. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്&#x200d; തെരുവില്&#x200d; സംഘടിച്ചു. പ്രതിഷേധക്കാര്&#x200d;ക്ക് നേരെ താലിബാന്&#x200d; വെടിയുതിര്&#x200d;ത്തെന്നാണ് റിപ്പോര്&#x200d;ട്ട്.</p>



<p>അഫ്ഗാന്&#x200d; സന്ദര്&#x200d;ശിക്കുന്ന പാകിസ്ഥാന്&#x200d; ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവന്&#x200d; താമസിക്കുന്ന സെറീന ഹോട്ടലിലേക്കാണ് പ്രതിഷേധക്കാര്&#x200d; മാര്&#x200d;ച്ച് നടത്തിയത്. താലിബാന്&#x200d;, പാകിസ്ഥാന്&#x200d; വിരുദ്ധ മുദ്രാവാക്യങ്ങള്&#x200d; വിളിച്ച് തെരുവില്&#x200d; നിറഞ്ഞ ജനങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്&#x200d;ക്കൂടി പുറത്തുവന്നിട്ടുണ്ട്. വെടിവെപ്പില്&#x200d; ആരെങ്കിലും കൊല്ലപ്പെട്ടോ എന്നതില്&#x200d; സ്ഥിരീകരണം ലഭിച്ചിട്ടില്ല.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2021/07/KOTTAYAM-KITCHEN-GIFF-1.gif" alt="" class="wp-image-34607"/></figure>
<p>The post <a href="https://ml.starvisionnews.com/massive-demonstration-against-the-taliban-and-pakistan-in-kabul-shooting/">കാബൂളില്‍ താലിബാനും പാകിസ്ഥാനും എതിരെ കൂറ്റന്‍ പ്രകടനം; വെടിവെപ്പ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ഓഗസ്റ്റ് 31 ന് ശേഷവും വിദേശ പൗരന്മാരെ കൊണ്ട് പോകുന്നതിന് താലിബാനുമായി കരാറുണ്ടാക്കിയതായി യു.എസ്</title>
		<link>https://ml.starvisionnews.com/us-announces-joint-arrangement-to-continue-evacuating-afghan-allies-past-aug-31/?utm_source=rss&#038;utm_medium=rss&#038;utm_campaign=us-announces-joint-arrangement-to-continue-evacuating-afghan-allies-past-aug-31</link>
		
		<dc:creator><![CDATA[staradmin]]></dc:creator>
		<pubDate>Mon, 30 Aug 2021 15:31:08 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[USA]]></category>
		<category><![CDATA[Afganistan]]></category>
		<category><![CDATA[TALIBAN]]></category>
		<category><![CDATA[US NEWS]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=40265</guid>

					<description><![CDATA[<p>വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാ വിദേശ പൗരന്മാരെയും അഫ്ഗാനിസ്ഥാനില്‍ നിന്നും അതാത് രാജ്യങ്ങളിലേക്ക് കൊണ്ട് പോകണമെന്ന താലിബാന്റെ അന്ത്യ ശാസനത്തിന് തല്‍ക്കാലം ഒത്തുതീര്‍പ്പ് ഉണ്ടാക്കി യു.എസ്. യു.എസ് ഉള്‍പ്പെടെ 97 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഈ വിഷയത്തില്‍ താലിബാനുമായി കരാറുണ്ടാക്കിയതായി ഞായറാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. യു.എസുമായി ധാരണയില്‍ പ്രവര്‍ത്തിച്ച അഫ്ഘാന്‍ പൗരന്മാരെയും കൊണ്ട് പോകാന്‍ താലിബാന്‍ അനുമതി നല്‍കിയിട്ടുണ്ട് . അര്‍ഹതപ്പെട്ട അഫ്ഘാന്‍ പൗരന്മാര്‍ക്ക് സുരക്ഷിത യാത്രക്കുള്ള രേഖകള്‍ തയ്യാറാക്കി നല്‍കുമെന്നും സംയുക്ത [...]</p>
<p>The post <a href="https://ml.starvisionnews.com/us-announces-joint-arrangement-to-continue-evacuating-afghan-allies-past-aug-31/">ഓഗസ്റ്റ് 31 ന് ശേഷവും വിദേശ പൗരന്മാരെ കൊണ്ട് പോകുന്നതിന് താലിബാനുമായി കരാറുണ്ടാക്കിയതായി യു.എസ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>വാഷിംഗ്ടണ്&#x200d; ഡി.സി: അമേരിക്കന്&#x200d; പൗരന്മാര്&#x200d; ഉള്&#x200d;പ്പെടെ എല്ലാ വിദേശ പൗരന്മാരെയും അഫ്ഗാനിസ്ഥാനില്&#x200d; നിന്നും അതാത് രാജ്യങ്ങളിലേക്ക് കൊണ്ട് പോകണമെന്ന താലിബാന്റെ അന്ത്യ ശാസനത്തിന് തല്&#x200d;ക്കാലം ഒത്തുതീര്&#x200d;പ്പ് ഉണ്ടാക്കി യു.എസ്.<br><br>യു.എസ് ഉള്&#x200d;പ്പെടെ 97 രാജ്യങ്ങളുടെ പ്രതിനിധികള്&#x200d; ഈ വിഷയത്തില്&#x200d; താലിബാനുമായി കരാറുണ്ടാക്കിയതായി ഞായറാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്&#x200d; പറയുന്നു.<br><br>യു.എസുമായി ധാരണയില്&#x200d; പ്രവര്&#x200d;ത്തിച്ച അഫ്ഘാന്&#x200d; പൗരന്മാരെയും കൊണ്ട് പോകാന്&#x200d; താലിബാന്&#x200d; അനുമതി നല്&#x200d;കിയിട്ടുണ്ട് . അര്&#x200d;ഹതപ്പെട്ട അഫ്ഘാന്&#x200d; പൗരന്മാര്&#x200d;ക്ക് സുരക്ഷിത യാത്രക്കുള്ള രേഖകള്&#x200d; തയ്യാറാക്കി നല്&#x200d;കുമെന്നും സംയുക്ത പ്രസ്താവനയില്&#x200d; പറയുന്നു.<br><br>അഫ്ഘാന്&#x200d; വിടുന്നതിന് തങ്ങള്&#x200d; തടസ്സപ്പെടുത്തുകയില്ലെന്ന് താലിബാന്റെ ചീഫ് നെഗോഷിയേറ്റര്&#x200d; ഷേര്&#x200d; മുഹമ്മദ് അബ്ബാസ് സ്‌റ്റെനക്‌സായ് അറിയിച്ചു. താലിബാന്&#x200d; അംഗീകരിച്ച കരാര്&#x200d; പാലിക്കുന്നതിന് അവരെ നിര്&#x200d;ബന്ധിക്കുന്നതിനുള്ള തന്റേടം അമേരിക്കക്ക് ഉണ്ടന്ന് യു.എസ് നാഷണല്&#x200d; സെക്യരിറ്റി അഡൈ്വസര്&#x200d; ജേക്ക് സുള്ളിവന്&#x200d; പറഞ്ഞു.<br><br>താലിബാന്റെ ഉയര്&#x200d;ന്ന നേതാക്കള്&#x200d; ഞങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നതാണെന്നും സുള്ളിവന്&#x200d; പറഞ്ഞു അവര്&#x200d; വാക്കു പാലിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>



<figure class="wp-block-image size-large"><img decoding="async" width="1024" height="199" src="https://ml.starvisionnews.com/wp-content/uploads/2021/07/pp-cherian-name.jpg" alt="" class="wp-image-34290" srcset="https://ml.starvisionnews.com/wp-content/uploads/2021/07/pp-cherian-name.jpg 1024w, https://ml.starvisionnews.com/wp-content/uploads/2021/07/pp-cherian-name-300x58.jpg 300w, https://ml.starvisionnews.com/wp-content/uploads/2021/07/pp-cherian-name-768x149.jpg 768w, https://ml.starvisionnews.com/wp-content/uploads/2021/07/pp-cherian-name-150x29.jpg 150w, https://ml.starvisionnews.com/wp-content/uploads/2021/07/pp-cherian-name-450x87.jpg 450w" sizes="(max-width: 1024px) 100vw, 1024px" /></figure>
<p>The post <a href="https://ml.starvisionnews.com/us-announces-joint-arrangement-to-continue-evacuating-afghan-allies-past-aug-31/">ഓഗസ്റ്റ് 31 ന് ശേഷവും വിദേശ പൗരന്മാരെ കൊണ്ട് പോകുന്നതിന് താലിബാനുമായി കരാറുണ്ടാക്കിയതായി യു.എസ്</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>അഫ്ഗാനിസ്ഥാനില്‍ ഇരട്ട സ്‌ഫോടനം: കുട്ടികള്‍ അടക്കം 13 പേര്‍ കൊല്ലപ്പെട്ടു</title>
		<link>https://ml.starvisionnews.com/blast-outside-kabul-airport-kills-at-least-13/?utm_source=rss&#038;utm_medium=rss&#038;utm_campaign=blast-outside-kabul-airport-kills-at-least-13</link>
		
		<dc:creator><![CDATA[staradmin]]></dc:creator>
		<pubDate>Thu, 26 Aug 2021 15:19:07 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[WORLD]]></category>
		<category><![CDATA[Afganistan]]></category>
		<category><![CDATA[Blast]]></category>
		<category><![CDATA[Kabool]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=39877</guid>

					<description><![CDATA[<p>കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇരട്ട സ്‌ഫോടനം. കാബൂള്‍ വിമാനത്താവളത്തിന് പുറത്താണ് സ്‌ഫോടനം ഉണ്ടായത്. കുട്ടികളും താലിബാന്‍ അംഗങ്ങളും ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മൂന്ന് അമേരിക്കന്‍ സൈനികര്‍ക്ക് ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കുണ്ട്.അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ആളുകളെ സൈനിക വിമാനത്തില്‍ ഒഴിപ്പിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടപടികള്‍ തുടരുന്നതിനിടെയാണ് സംഭവം ഉണ്ടായത്. കാബൂളില്‍ വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം ഉണ്ടായ കാര്യം അമേരിക്ക സ്ഥിരീകരിച്ചു. രാജ്യം വിടാന്‍ ആയിരക്കണക്കിന് ആളുകളാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നത്. ഇവര്‍ക്ക് ഇടയിലാണ് സ്‌ഫോടനം നടന്നത്. ചാവേര്‍ [...]</p>
<p>The post <a href="https://ml.starvisionnews.com/blast-outside-kabul-airport-kills-at-least-13/">അഫ്ഗാനിസ്ഥാനില്‍ ഇരട്ട സ്‌ഫോടനം: കുട്ടികള്‍ അടക്കം 13 പേര്‍ കൊല്ലപ്പെട്ടു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>കാബൂള്&#x200d;: അഫ്ഗാനിസ്ഥാനില്&#x200d; ഇരട്ട സ്‌ഫോടനം. കാബൂള്&#x200d; വിമാനത്താവളത്തിന് പുറത്താണ് സ്‌ഫോടനം ഉണ്ടായത്. കുട്ടികളും താലിബാന്&#x200d; അംഗങ്ങളും ഉള്&#x200d;പ്പെടെ 13 പേര്&#x200d; കൊല്ലപ്പെട്ടതായാണ് റിപ്പോര്&#x200d;ട്ട്. മൂന്ന് അമേരിക്കന്&#x200d; സൈനികര്&#x200d;ക്ക് ഉള്&#x200d;പ്പെടെ നിരവധിപ്പേര്&#x200d;ക്ക് പരിക്കുണ്ട്.അഫ്ഗാനിസ്ഥാനില്&#x200d; കുടുങ്ങി കിടക്കുന്ന ആളുകളെ സൈനിക വിമാനത്തില്&#x200d; ഒഴിപ്പിക്കാന്&#x200d; അമേരിക്കയുടെ നേതൃത്വത്തില്&#x200d; നടപടികള്&#x200d; തുടരുന്നതിനിടെയാണ് സംഭവം ഉണ്ടായത്.</p>



<p>കാബൂളില്&#x200d; വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം ഉണ്ടായ കാര്യം അമേരിക്ക സ്ഥിരീകരിച്ചു. രാജ്യം വിടാന്&#x200d; ആയിരക്കണക്കിന് ആളുകളാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നത്. ഇവര്&#x200d;ക്ക് ഇടയിലാണ് സ്‌ഫോടനം നടന്നത്. ചാവേര്&#x200d; സ്‌ഫോടനമെന്നാണ് സൂചന. ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപമാണ് സ്‌ഫോടനം നടന്നത്. </p>



<p>വിമാനത്താവളത്തിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി ഉള്ളതായി അമേരിക്കയ്ക്കും സഖ്യരാജ്യങ്ങള്&#x200d;ക്കും രഹസ്യവിവരം ലഭിച്ചിരുന്നതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. കാബൂൾ വിമാനത്താവളത്തിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് അമേരിക്കയും സഖ്യകക്ഷികളും ആവശ്യപ്പെട്ടിരുന്നു. ആളപായമുണ്ടെന്നും എന്നാൽ എത്രയാണെന്നോ ഏതൊക്കെ രാജ്യക്കാരാണെന്നോ വ്യക്തമായിട്ടില്ല. ഇതുവരെ 90000 അഫ്ഗാന്&#x200d; പൗരന്മാരും വിദേശികളും രാജ്യം വിട്ടതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2021/08/AUG-GIF.gif" alt="" class="wp-image-37780"/></figure>
<p>The post <a href="https://ml.starvisionnews.com/blast-outside-kabul-airport-kills-at-least-13/">അഫ്ഗാനിസ്ഥാനില്‍ ഇരട്ട സ്‌ഫോടനം: കുട്ടികള്‍ അടക്കം 13 പേര്‍ കൊല്ലപ്പെട്ടു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>കാബൂളിൽ മാധ്യമപ്രവര്‍ത്തകന് താലിബാന്റെ ക്രൂരമര്‍ദ്ദനം</title>
		<link>https://ml.starvisionnews.com/taliban-brutally-beat-a-journalist-in-kabul/?utm_source=rss&#038;utm_medium=rss&#038;utm_campaign=taliban-brutally-beat-a-journalist-in-kabul</link>
		
		<dc:creator><![CDATA[staradmin]]></dc:creator>
		<pubDate>Thu, 26 Aug 2021 07:56:34 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[WORLD]]></category>
		<category><![CDATA[Afganistan]]></category>
		<category><![CDATA[TALIBAN]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=39802</guid>

					<description><![CDATA[<p>കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ടോളോ ന്യൂസിലെ മാധ്യമപ്രവര്‍ത്തകന് താലിബാന്‍ ഭീകരരുടെ മര്‍ദ്ദനം. അഫ്ഗാനിസ്ഥാനിലെ ആദ്യ സ്വതന്ത്ര ന്യൂസ് ചാനലായ ടോളോ ന്യൂസിലെ റിപ്പോര്‍ട്ടര്‍ സിയാര്‍ യാദ് ഖാനാണ് മര്‍ദനമേറ്റത്. രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയേപ്പറ്റി സിയാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകനെ താലിബാന്‍ ആക്രമിച്ചത്. സിയാറിനൊപ്പമുണ്ടായിരുന്ന ക്യാമറാ പേഴ്‌സണിനും ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ട്. സിയാര്‍ മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇത് നിഷേധിച്ച് അദ്ദേഹം തന്നെ രംഗത്തെത്തി. കാബൂളിലെ ന്യൂ സിറ്റിയില്‍ വച്ച് താലിബാന്‍ സംഘം തന്നെയും [...]</p>
<p>The post <a href="https://ml.starvisionnews.com/taliban-brutally-beat-a-journalist-in-kabul/">കാബൂളിൽ മാധ്യമപ്രവര്‍ത്തകന് താലിബാന്റെ ക്രൂരമര്‍ദ്ദനം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>കാബൂള്&#x200d;: അഫ്ഗാനിസ്ഥാനില്&#x200d; ടോളോ ന്യൂസിലെ മാധ്യമപ്രവര്&#x200d;ത്തകന് താലിബാന്&#x200d; ഭീകരരുടെ മര്&#x200d;ദ്ദനം. അഫ്ഗാനിസ്ഥാനിലെ ആദ്യ സ്വതന്ത്ര ന്യൂസ് ചാനലായ ടോളോ ന്യൂസിലെ റിപ്പോര്&#x200d;ട്ടര്&#x200d; സിയാര്&#x200d; യാദ് ഖാനാണ് മര്&#x200d;ദനമേറ്റത്. രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയേപ്പറ്റി സിയാര്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് മാധ്യമപ്രവര്&#x200d;ത്തകനെ താലിബാന്&#x200d; ആക്രമിച്ചത്. സിയാറിനൊപ്പമുണ്ടായിരുന്ന ക്യാമറാ പേഴ്‌സണിനും ക്രൂരമായ മര്&#x200d;ദ്ദനമേറ്റിട്ടുണ്ട്. സിയാര്&#x200d; മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്&#x200d;ട്ടുകള്&#x200d;. ഇത് നിഷേധിച്ച് അദ്ദേഹം തന്നെ രംഗത്തെത്തി. കാബൂളിലെ ന്യൂ സിറ്റിയില്&#x200d; വച്ച് താലിബാന്&#x200d; സംഘം തന്നെയും ക്യാമറാമാനേയും ആക്രമിക്കുകയായിരുന്നുവെന്ന് സിയാര്&#x200d; ട്വീറ്റ് ചെയ്തു.</p>



<p>റിപ്പോര്&#x200d;ട്ടിംഗിനായി ചിത്രങ്ങളെടുക്കാന്&#x200d; തുടങ്ങിയപ്പോഴേക്ക് ആക്രമിക്കുകയായിരുന്നു. കൈത്തോക്കുപയോഗിച്ചായിരുന്നു മര്&#x200d;ദ്ദനം. സിയാറിന്റെ ഫോണും താലിബാന്&#x200d; ഭീകരര്&#x200d; പിടിച്ചെടുത്തു. താലിബാന്&#x200d; അഫ്ഗാന്&#x200d; ഭരണം പിടിച്ചെടുത്തതിന് ശേഷം മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്&#x200d; കഴിയുന്നില്ലെന്ന് വിവിധ വാര്&#x200d;ത്താ ഏജന്&#x200d;സികള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2021/08/AUG-GIF.gif" alt="" class="wp-image-37780"/></figure>
<p>The post <a href="https://ml.starvisionnews.com/taliban-brutally-beat-a-journalist-in-kabul/">കാബൂളിൽ മാധ്യമപ്രവര്‍ത്തകന് താലിബാന്റെ ക്രൂരമര്‍ദ്ദനം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>അഫ്ഗാൻ പൗരൻമാർക്ക് നല്കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി ; ഇനി ഇ-വിസയ്ക്ക് മാത്രം അംഗീകാരം</title>
		<link>https://ml.starvisionnews.com/india-cancels-all-visas-issued-to-afghan-nationals/?utm_source=rss&#038;utm_medium=rss&#038;utm_campaign=india-cancels-all-visas-issued-to-afghan-nationals</link>
		
		<dc:creator><![CDATA[staradmin]]></dc:creator>
		<pubDate>Wed, 25 Aug 2021 11:06:46 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[INDIA]]></category>
		<category><![CDATA[Afganistan]]></category>
		<category><![CDATA[E-visa]]></category>
		<category><![CDATA[INDIA NEWS]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=39679</guid>

					<description><![CDATA[<p>ദില്ലി: അഫ്ഗാൻ പൗരൻമാർക്ക് നേരത്തെ നല്കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി . ഇ വിസയ്ക്ക് മാത്രമേ ഇനി അംഗീകാരമുള്ളു എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഫ്ഗാൻ പൗരൻമാരുടെ ഇന്ത്യൻ വിസയുള്ള പാസ്പോർട്ടുകൾ ഭീകരർ മോഷ്ടിച്ചെന്ന് സൂചന. ഈ സാഹചര്യത്തിലാണ് പഴയ വിസകൾ റദ്ദാക്കിയത്. അതേസമയം, അഫ്ഗാനിസ്ഥാനിൽ രക്ഷാദൗത്യത്തിനയച്ച വ്യോമസേന വിമാനം നാല് ദിവസം കൂടി അവിടെ തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തിരിച്ചെത്തുന്ന എല്ലാവർക്കും രണ്ടാഴ്ച നിരീക്ഷണം നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. താലിബാനോടുള്ള ഇന്ത്യൻ നിലപാട് വ്യക്തമാക്കണമെന്ന് നാളത്തെ [...]</p>
<p>The post <a href="https://ml.starvisionnews.com/india-cancels-all-visas-issued-to-afghan-nationals/">അഫ്ഗാൻ പൗരൻമാർക്ക് നല്കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി ; ഇനി ഇ-വിസയ്ക്ക് മാത്രം അംഗീകാരം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>ദില്ലി: അഫ്ഗാൻ പൗരൻമാർക്ക് നേരത്തെ നല്കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി . ഇ വിസയ്ക്ക് മാത്രമേ ഇനി അംഗീകാരമുള്ളു എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഫ്ഗാൻ പൗരൻമാരുടെ ഇന്ത്യൻ വിസയുള്ള പാസ്പോർട്ടുകൾ ഭീകരർ മോഷ്ടിച്ചെന്ന് സൂചന. ഈ സാഹചര്യത്തിലാണ് പഴയ വിസകൾ റദ്ദാക്കിയത്. അതേസമയം, അഫ്ഗാനിസ്ഥാനിൽ രക്ഷാദൗത്യത്തിനയച്ച വ്യോമസേന വിമാനം നാല് ദിവസം കൂടി അവിടെ തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തിരിച്ചെത്തുന്ന എല്ലാവർക്കും രണ്ടാഴ്ച നിരീക്ഷണം നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. താലിബാനോടുള്ള ഇന്ത്യൻ നിലപാട് വ്യക്തമാക്കണമെന്ന് നാളത്തെ സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടും.</p>



<p>അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം മുപ്പത്തിയൊന്നിന് അവസാനിപ്പിക്കും എന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. ഇനി എത്ര ഇന്ത്യക്കാർ മടങ്ങാനുണ്ടെന്ന് വ്യക്തമായ കണക്ക് കേന്ദ്രം നല്കിയിട്ടില്ല. എന്നാൽ പല രാജ്യങ്ങളുടെ ക്യാംപുകളിൽ ജോലി ചെയ്ത നൂറിലധികം പേർ ഇനിയും ഉണ്ടാകും എന്നാണ് സൂചന. വിമാനത്താവളത്തിൽ എത്തുന്നവരെ താജിക്കിസ്ഥാനിൽ എത്തിക്കാൻ വ്യോമസേന വിമാനം തല്ക്കാലം അവിടെ തങ്ങും. ഇന്ത്യയിലേക്ക് വരാൻ തയ്യാറെടുക്കുന്ന സിഖ് സമുദായ അംഗങ്ങളായ അഫ്ഗാൻ പൗരൻമാരെയും മുപ്പത്തിയൊന്നിന് മുമ്പ് എത്തിക്കാനാണ് ശ്രമം.</p>



<p>അഫ്ഗാനിസ്ഥാനിലെ നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളും &#8220;ഇ-എമർജൻസി എക്സ്-മിസ്ക് വിസ&#8221; (E -Emergency X Misc visa ) അവതരിപ്പിച്ചുകൊണ്ട് വിസ നടപടികൾ കാര്യക്ഷമമാക്കുന്നതും കാരണം, ഇനിമുതൽ എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇ-വിസയിൽ മാത്രമേ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയൂ. ചില അഫ്ഗാൻ പൗരന്മാരുടെ പാസ്‌പോർട്ടുകൾ നഷ്ടപ്പെട്ടുവെന്ന റിപ്പോർട്ടുകൾ കണക്കിലെടുത്ത്, നിലവിൽ ഇന്ത്യയിൽ ഇല്ലാത്ത എല്ലാ അഫ്ഗാൻ പൗരന്മാർക്കും മുമ്പ് അനുവദിച്ച വിസകൾ അടിയന്തിരമായി അസാധുവാക്കിയതായി അറിയിച്ചിട്ടുണ്ട് .ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർക്ക് <a href="http://www.indianvisaonline.gov.in"><span class="has-inline-color has-vivid-cyan-blue-color">www.indianvisaonline.gov.in</span></a> ൽ ഇ-വിസയ്ക്ക് അപേക്ഷിക്കാം.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2021/08/AUG-GIF.gif" alt="" class="wp-image-37780"/></figure>
<p>The post <a href="https://ml.starvisionnews.com/india-cancels-all-visas-issued-to-afghan-nationals/">അഫ്ഗാൻ പൗരൻമാർക്ക് നല്കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി ; ഇനി ഇ-വിസയ്ക്ക് മാത്രം അംഗീകാരം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>താലിബാൻ തടഞ്ഞുവച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു</title>
		<link>https://ml.starvisionnews.com/indians-detained-by-taliban-released/?utm_source=rss&#038;utm_medium=rss&#038;utm_campaign=indians-detained-by-taliban-released</link>
		
		<dc:creator><![CDATA[staradmin]]></dc:creator>
		<pubDate>Sat, 21 Aug 2021 09:59:00 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[WORLD]]></category>
		<category><![CDATA[Afganistan]]></category>
		<category><![CDATA[TALIBAN]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=39504</guid>

					<description><![CDATA[<p>കാബൂള്‍ : അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ വിട്ടയച്ചുവെന്ന് റിപ്പോ‍ർട്ട്. 150 ഇന്ത്യക്കാരെയാണ് താലിബാൻ തട്ടിക്കൊണ്ടു പോയത്. എല്ലാവരും സുരക്ഷിതരാണെനാണ് വിവരം. വിമാനത്താവളത്തിന് അകത്തേക്ക് കയറാനെത്തിയ ചിലരെ താലിബാൻ ബലമായി പിടിച്ചുമാറ്റിയെന്നായിരുന്നു റിപ്പോർട്ടുകള്‍. ഇവരെ താലിബാൻ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എന്നാണ് വിവരം. എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം താലിബാൻ നിഷേധിച്ചിരുന്നു. ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നാണ് താലിബാൻ പറയുന്നത്. വിമാനത്താവളത്തിന് പുറത്തെ സ്ഥിതി നിയന്ത്രിക്കാനാണ് ശ്രമം എന്നും താലിബാൻ [...]</p>
<p>The post <a href="https://ml.starvisionnews.com/indians-detained-by-taliban-released/">താലിബാൻ തടഞ്ഞുവച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>കാബൂള്&#x200d; : അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ വിട്ടയച്ചുവെന്ന് റിപ്പോ&#x200d;ർട്ട്. 150 ഇന്ത്യക്കാരെയാണ് താലിബാൻ തട്ടിക്കൊണ്ടു പോയത്. എല്ലാവരും സുരക്ഷിതരാണെനാണ് വിവരം.</p>



<p>വിമാനത്താവളത്തിന് അകത്തേക്ക് കയറാനെത്തിയ ചിലരെ താലിബാൻ ബലമായി പിടിച്ചുമാറ്റിയെന്നായിരുന്നു റിപ്പോർട്ടുകള്&#x200d;. ഇവരെ താലിബാൻ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എന്നാണ് വിവരം. എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം താലിബാൻ നിഷേധിച്ചിരുന്നു. ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നാണ് താലിബാൻ പറയുന്നത്. വിമാനത്താവളത്തിന് പുറത്തെ സ്ഥിതി നിയന്ത്രിക്കാനാണ് ശ്രമം എന്നും താലിബാൻ വക്താവ് പറയുന്നു. ഇരുന്നൂറോളം ഇന്ത്യക്കാർ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയാണ് എന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു.</p>



<p>അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് 85 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു. സി130 ജെ വിമാനമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. താജിക്കിസ്ഥാനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്. ദില്ലിയിലെ ഹിൻഡൻ വിമാനത്താവളത്തിലേക്കായിരിക്കും ഈ വിമാനം എത്തുക എന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യത്തിൽ അന്തിമസ്ഥിരീകരണമായിട്ടില്ല.</p>



<p>അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്&#x200d; കൂടുതൽ വിമാനങ്ങൾ ഇന്ത്യ എത്തിക്കും. കുടുങ്ങിയ എല്ലാവരെയും വിമാനത്താവളത്തിൽ എത്തിക്കാനാണ് ശ്രമം.മറ്റൊരു സി-17 വിമാനം കൂടി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ പുറത്തെത്തിക്കാനായി തയ്യാറായി നിൽക്കുന്നു. വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്ന ഇന്ത്യക്കാരെ അകത്ത് എത്തിക്കാനായാൽ ഉടൻ ഈ വിമാനം പുറപ്പെടും. കാബൂൾ വിമാനത്താവളത്തിന്&#x200d;റെ അകത്തെ സ്ഥിതിഗതികൾ ഇപ്പോഴും നിയന്ത്രിക്കുന്നത് അമേരിക്കയാണ്. അമേരിക്കൻ സൈന്യവുമായി തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ടെന്നും, ഇതിനനുസരിച്ചാണ് വ്യോമസേനയുടെ വിമാനങ്ങളുടെ കാബൂളിലേക്കുള്ള സർവീസ് നിയന്ത്രിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2021/08/AUG-GIF.gif" alt="" class="wp-image-37780"/></figure>
<p>The post <a href="https://ml.starvisionnews.com/indians-detained-by-taliban-released/">താലിബാൻ തടഞ്ഞുവച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>അഫ്ഗാനിസ്താനിലെ ഐഎസ് നേതാവിനെ താലിബാൻ ഭീകരർ കൊലപ്പെടുത്തി</title>
		<link>https://ml.starvisionnews.com/taliban-militants-have-killed-an-is-leader-in-afghanistan/?utm_source=rss&#038;utm_medium=rss&#038;utm_campaign=taliban-militants-have-killed-an-is-leader-in-afghanistan</link>
		
		<dc:creator><![CDATA[staradmin]]></dc:creator>
		<pubDate>Sat, 21 Aug 2021 09:08:00 +0000</pubDate>
				<category><![CDATA[WORLD]]></category>
		<category><![CDATA[Afganistan]]></category>
		<category><![CDATA[ISIS]]></category>
		<category><![CDATA[TALIBAN]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=39500</guid>

					<description><![CDATA[<p>കാബൂൾ: അഫ്ഗാനിസ്താനിലെ ഐഎസ് നേതാവിനെ താലിബാൻ ഭീകരർ കൊലപ്പെടുത്തി. മൗലവി സിയ ഉൾ ഹഖ് എന്ന് അറിയപ്പെട്ടിരുന്ന ഐഎസ് നേതാവ് ഉമർ ഖൊറസാനിയെയാണ് താലിബാൻ ഭീകരർ കൊന്നത്. ഖൊറസാനി അഫ്ഗാനിലെ പുലെ ഛർഖി ജയിലിൽ തടവിലായിരുന്നു. നേതാവിനെ മോചിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. ഷെയ്ഖ് ഒമർ ഖൊരസാനി തീവ്രവാദ ഗ്രൂപ്പിലെ മറ്റ് രണ്ട് മുതിർന്ന നേതാക്കളോടൊപ്പമാണ് പിടിക്കപ്പെട്ടത്‌. നൻഗർഹാറിൽ ഐ എസ് ക്യാമ്പ് രൂപീകരിച്ചപ്പോൾ തന്നെ അത് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താലിബാൻ ഖൊറസാനിയ്‌ക്ക് കത്തയച്ചിരുന്നു. എന്നാൽ താലിബാന്റെ ആവശ്യത്തിന് [...]</p>
<p>The post <a href="https://ml.starvisionnews.com/taliban-militants-have-killed-an-is-leader-in-afghanistan/">അഫ്ഗാനിസ്താനിലെ ഐഎസ് നേതാവിനെ താലിബാൻ ഭീകരർ കൊലപ്പെടുത്തി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>കാബൂൾ: അഫ്ഗാനിസ്താനിലെ ഐഎസ് നേതാവിനെ താലിബാൻ ഭീകരർ കൊലപ്പെടുത്തി. മൗലവി സിയ ഉൾ ഹഖ് എന്ന് അറിയപ്പെട്ടിരുന്ന ഐഎസ് നേതാവ് ഉമർ ഖൊറസാനിയെയാണ് താലിബാൻ ഭീകരർ കൊന്നത്. ഖൊറസാനി അഫ്ഗാനിലെ പുലെ ഛർഖി ജയിലിൽ തടവിലായിരുന്നു. നേതാവിനെ മോചിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. ഷെയ്ഖ് ഒമർ ഖൊരസാനി തീവ്രവാദ ഗ്രൂപ്പിലെ മറ്റ് രണ്ട് മുതിർന്ന നേതാക്കളോടൊപ്പമാണ് പിടിക്കപ്പെട്ടത്‌.</p>



<p>നൻഗർഹാറിൽ ഐ എസ് ക്യാമ്പ് രൂപീകരിച്ചപ്പോൾ തന്നെ അത് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താലിബാൻ ഖൊറസാനിയ്‌ക്ക് കത്തയച്ചിരുന്നു. എന്നാൽ താലിബാന്റെ ആവശ്യത്തിന് ഐഎസ് വലിയ വില കൽപ്പിച്ചില്ല. കൂടാതെ താലിബാൻ അംഗങ്ങളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാനും തുടങ്ങി. ഇത് ഇരു ഭീകരരും തമ്മിലുള്ള ബന്ധം വഷളാക്കുകയായിരുന്നു.</p>



<p>2015 മുതൽ അഫ്ഗാനിൽ ശക്തമായ ആധിപത്യം ഉണ്ടാക്കാൻ ഐ.എസ് ശ്രമിക്കുന്നുണ്ട്. രാജ്യത്തിന്റെ കിഴക്കൻ മേഖലയായ നൻഗർഹാറിൽ 2015ൽ ഇവർക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഖോറസാൻ പ്രാെവിൻസ് എന്ന പേരിൽ ക്യാമ്പ് രൂപീകരിച്ചെങ്കിലും വളർച്ച പ്രാപിക്കാൻ കഴിഞ്ഞില്ല. താലിബാൻ അന്ന് മുതൽ തന്നെ ഐഎസിനെ എതിരാളിയായാണ് കാണുന്നത്. 2020ലാണ് ഖൊറസാനി അഫ്ഗാൻ ജയിലിൽ തടവിലാക്കപ്പെടുന്നത്.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2021/08/AUG-GIF.gif" alt="" class="wp-image-37780"/></figure>
<p>The post <a href="https://ml.starvisionnews.com/taliban-militants-have-killed-an-is-leader-in-afghanistan/">അഫ്ഗാനിസ്താനിലെ ഐഎസ് നേതാവിനെ താലിബാൻ ഭീകരർ കൊലപ്പെടുത്തി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ഇന്ത്യക്കാരെ തടഞ്ഞുവച്ച് താലിബാൻ; 150 ഓളം പേരെ പിടിച്ചുകൊണ്ടുപോയതായി റിപ്പോർട്ടുകൾ</title>
		<link>https://ml.starvisionnews.com/indians-among-150-captured-by-taliban-at-kabul-airport-2/?utm_source=rss&#038;utm_medium=rss&#038;utm_campaign=indians-among-150-captured-by-taliban-at-kabul-airport-2</link>
		
		<dc:creator><![CDATA[staradmin]]></dc:creator>
		<pubDate>Sat, 21 Aug 2021 09:01:00 +0000</pubDate>
				<category><![CDATA[BREAKING NEWS]]></category>
		<category><![CDATA[WORLD]]></category>
		<category><![CDATA[Afganistan]]></category>
		<category><![CDATA[TALIBAN]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=39506</guid>

					<description><![CDATA[<p>കാബൂള്‍ : താലിബാൻ ഇന്ത്യക്കാരെ തടഞ്ഞുവച്ചിരിക്കുന്നു.കാബൂൾ വിമാനത്താവളത്തിന് സമീപമെത്തിയവരെയാണ് തടഞ്ഞുവച്ചത്. ചിലരെ പിടിച്ചുകൊണ്ടുപോയതായും അഫ്ഗാനിസ്ഥാനിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.150 ഓളം പേരെ കൊണ്ടുപോയെന്നാണ് വിവരം.പിടിക്കപ്പെട്ടവരിൽ അഫ്ഗാൻ പൗരന്മാരും ഉൾപ്പെടുന്നു. റിപ്പോർട്ടുകൾ ഇതുവരെ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 150 ഓളം പേരെ പിടിച്ചുകൊണ്ടുപോയെന്ന വാർത്ത താലിബാൻ നിഷേധിച്ചു.താലിബാൻ വക്താവ് അഹമ്മദുള്ള വാസെക് ആണ് ആരോപണം നിഷേധിച്ചത്. അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് 85 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു. സി130ജെ വിമാനമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. താജിക്കിസ്ഥാനിൽ ഇറങ്ങി [...]</p>
<p>The post <a href="https://ml.starvisionnews.com/indians-among-150-captured-by-taliban-at-kabul-airport-2/">ഇന്ത്യക്കാരെ തടഞ്ഞുവച്ച് താലിബാൻ; 150 ഓളം പേരെ പിടിച്ചുകൊണ്ടുപോയതായി റിപ്പോർട്ടുകൾ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[
<p>കാബൂള്&#x200d; : താലിബാൻ ഇന്ത്യക്കാരെ തടഞ്ഞുവച്ചിരിക്കുന്നു.കാബൂൾ വിമാനത്താവളത്തിന് സമീപമെത്തിയവരെയാണ് തടഞ്ഞുവച്ചത്. ചിലരെ പിടിച്ചുകൊണ്ടുപോയതായും അഫ്ഗാനിസ്ഥാനിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.150 ഓളം പേരെ കൊണ്ടുപോയെന്നാണ് വിവരം.പിടിക്കപ്പെട്ടവരിൽ അഫ്ഗാൻ പൗരന്മാരും ഉൾപ്പെടുന്നു. റിപ്പോർട്ടുകൾ ഇതുവരെ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 150 ഓളം പേരെ പിടിച്ചുകൊണ്ടുപോയെന്ന വാർത്ത താലിബാൻ നിഷേധിച്ചു.താലിബാൻ വക്താവ് അഹമ്മദുള്ള വാസെക് ആണ് ആരോപണം നിഷേധിച്ചത്.</p>



<p>അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് 85 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു. സി130ജെ വിമാനമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. താജിക്കിസ്ഥാനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്.</p>



<figure class="wp-block-image size-large"><img decoding="async" src="https://ml.starvisionnews.com/wp-content/uploads/2021/08/AUG-GIF.gif" alt="" class="wp-image-37780"/></figure>
<p>The post <a href="https://ml.starvisionnews.com/indians-among-150-captured-by-taliban-at-kabul-airport-2/">ഇന്ത്യക്കാരെ തടഞ്ഞുവച്ച് താലിബാൻ; 150 ഓളം പേരെ പിടിച്ചുകൊണ്ടുപോയതായി റിപ്പോർട്ടുകൾ</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
