<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ACCUSED | Starvision News Malayalam</title>
	<atom:link href="https://ml.starvisionnews.com/tag/accused/feed/" rel="self" type="application/rss+xml" />
	<link>https://ml.starvisionnews.com/tag/accused/</link>
	<description>News Portal in Malayalam</description>
	<lastBuildDate>Fri, 22 Sep 2023 06:42:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=6.9.4</generator>

<image>
	<url>https://ml.starvisionnews.com/wp-content/uploads/2021/07/cropped-favicon-32x32.png</url>
	<title>ACCUSED | Starvision News Malayalam</title>
	<link>https://ml.starvisionnews.com/tag/accused/</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ട്രെയിൻ യാത്രയ്‌ക്കിടെ വനിതാ പോലീസുദ്യോഗസ്ഥയെ ആക്രമിച്ച പ്രതി വെടിയേറ്റ് മരിച്ചു</title>
		<link>https://ml.starvisionnews.com/accused-who-assaulted-a-woman-police-officer-during-a-train-journey-was-shot-dead/?utm_source=rss&#038;utm_medium=rss&#038;utm_campaign=accused-who-assaulted-a-woman-police-officer-during-a-train-journey-was-shot-dead</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Fri, 22 Sep 2023 06:42:34 +0000</pubDate>
				<category><![CDATA[INDIA]]></category>
		<category><![CDATA[ACCUSED]]></category>
		<category><![CDATA[assaulted]]></category>
		<category><![CDATA[shot dead]]></category>
		<category><![CDATA[up]]></category>
		<category><![CDATA[woman police officer]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=153124</guid>

					<description><![CDATA[<p>ലക്‌നൗ: വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച മുഖ്യപ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അയോദ്ധ്യയിലെ പുര കലന്ദറിൽ വച്ച് നടന്ന ഏറ്റുമുട്ടലിലാണ് കേസിലെ പ്രധാന പ്രതി അനീഷ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ അനീഷിന്റെ സഹായികളായ രണ്ട് പേരെ ഇനായത്ത് നഗറിൽ നിന്നും അറസ്റ്റ് ചെയ്തതായി സ്‌പെഷ്യൽ ഡിജി പ്രശാന്ത് കുമാർ അറിയിച്ചു. ആസാദ്, വിശ്വംബർ എന്നിവരാണ് അറസ്റ്റിലായത്. ഇവരും ആക്രമണത്തിൽ പങ്കാളികളാണെന്നാണ് വിവരം. ട്രെയിനിൽ വച്ച് ആക്രമിക്കപ്പെട്ട വനിതാ പോലീസുദ്യോഗസ്ഥയെ ബോധരഹിതയായാണ് കണ്ടെത്തിയിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 30ന് സരയു [...]</p>
<p>The post <a href="https://ml.starvisionnews.com/accused-who-assaulted-a-woman-police-officer-during-a-train-journey-was-shot-dead/">ട്രെയിൻ യാത്രയ്‌ക്കിടെ വനിതാ പോലീസുദ്യോഗസ്ഥയെ ആക്രമിച്ച പ്രതി വെടിയേറ്റ് മരിച്ചു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p><img fetchpriority="high" decoding="async" class="alignnone  wp-image-152685" src="https://ml.starvisionnews.com/wp-content/uploads/2023/09/Al-Hilal-Hospital-1-300x50.jpeg" alt="" width="1320" height="220" /></p>
<p>ലക്‌നൗ: വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച മുഖ്യപ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അയോദ്ധ്യയിലെ പുര കലന്ദറിൽ വച്ച് നടന്ന ഏറ്റുമുട്ടലിലാണ് കേസിലെ പ്രധാന പ്രതി അനീഷ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ അനീഷിന്റെ സഹായികളായ രണ്ട് പേരെ ഇനായത്ത് നഗറിൽ നിന്നും അറസ്റ്റ് ചെയ്തതായി സ്‌പെഷ്യൽ ഡിജി പ്രശാന്ത് കുമാർ അറിയിച്ചു. ആസാദ്, വിശ്വംബർ എന്നിവരാണ് അറസ്റ്റിലായത്. ഇവരും ആക്രമണത്തിൽ പങ്കാളികളാണെന്നാണ് വിവരം. ട്രെയിനിൽ വച്ച് ആക്രമിക്കപ്പെട്ട വനിതാ പോലീസുദ്യോഗസ്ഥയെ ബോധരഹിതയായാണ് കണ്ടെത്തിയിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 30ന് സരയു എക്‌സ്പ്രസിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം.</p>
<p>അയോദ്ധ്യ സ്‌റ്റേഷനിലേക്ക് എത്തിയ ട്രെയിനിൽ നിന്നാണ് പോലീസുദ്യോഗസ്ഥയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം കൊണ്ടായിരുന്നു ആക്രമണം. പോലീസുദ്യോഗസ്ഥയുടെ മുഖത്തും തലയിലും ആഴത്തിൽ മുറിവേറ്റിരുന്നു. ലക്‌നൗവിലെ കെജിഎംസി ആശുപത്രിയിലായിരുന്നു ചികിത്സ. രണ്ട് പേർ ചേർന്നാണ് ആക്രമിച്ചതെന്നും സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥ മൊഴി നൽകിയിരുന്നു. കേസ് അന്വേഷിച്ച സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് 150 പേരെ ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിൽ മുഖ്യപ്രതിയായ അനീഷിനെ പിടികൂടുന്നതിനിടെ ഏറ്റുമുട്ടലുണ്ടായി. സംഭവത്തിൽ അനീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു</p>
<p><img decoding="async" class="alignnone  wp-image-150246" src="https://ml.starvisionnews.com/wp-content/uploads/2023/08/Al-Hilal-Hospital-Riffa-Star-Vision-Heart-Check-Up_Half-Page-905x614-1-300x204.jpg" alt="" width="1453" height="988" /></p>
<p>The post <a href="https://ml.starvisionnews.com/accused-who-assaulted-a-woman-police-officer-during-a-train-journey-was-shot-dead/">ട്രെയിൻ യാത്രയ്‌ക്കിടെ വനിതാ പോലീസുദ്യോഗസ്ഥയെ ആക്രമിച്ച പ്രതി വെടിയേറ്റ് മരിച്ചു</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>50കാരി പ്രതിയ്ക്ക് പകരം പിടികൂടിയത് 84കാരിയെ, ഭാരതിയമ്മ കോടതി കയറിയിറങ്ങിയത് നാല് വർഷം</title>
		<link>https://ml.starvisionnews.com/an-84-year-old-woman-was-arrested-instead-of-a-50-year-old-accused-bharathiamma-went-to-court-for-four-years/?utm_source=rss&#038;utm_medium=rss&#038;utm_campaign=an-84-year-old-woman-was-arrested-instead-of-a-50-year-old-accused-bharathiamma-went-to-court-for-four-years</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Wed, 02 Aug 2023 06:05:41 +0000</pubDate>
				<category><![CDATA[KERALA]]></category>
		<category><![CDATA[ACCUSED]]></category>
		<category><![CDATA[BHARATIYAMMA]]></category>
		<category><![CDATA[Kerala Police]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=147793</guid>

					<description><![CDATA[<p>പാലക്കാട്: &#8216;കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക&#8217; എന്ന ചൊല്ല് കേരള പൊലീസിനാണ് ഇപ്പോൾ നന്നായി ചേരുക. ജാമ്യത്തിലിറങ്ങി മുങ്ങിയ 50കാരിയെ കിട്ടാതായപ്പോൾ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത് കുനിശ്ശേരി വടക്കേത്തറ മഠത്തിൽ വീട്ടിൽ ഭാരതിയമ്മ എന്ന 84കാരിയെ. താനല്ല പ്രതിയെന്ന് ബോധ്യപ്പെടുത്താൻ ഭാരതിയമ്മ കോടതി കയറിയിറങ്ങിയത് നാലുവർഷവും.25 വർഷം മുമ്പ് കള്ളിക്കാട്ടെ വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് വയോധികയായ ഈ കുടുംബിനിയെ കുടുക്കിയത്. സാക്ഷി വിസ്താരത്തിലാണ് പ്രതി മാറിയ വിവരം കോടതിക്ക് ബോദ്ധ്യമായത്. 1998ൽ [...]</p>
<p>The post <a href="https://ml.starvisionnews.com/an-84-year-old-woman-was-arrested-instead-of-a-50-year-old-accused-bharathiamma-went-to-court-for-four-years/">50കാരി പ്രതിയ്ക്ക് പകരം പിടികൂടിയത് 84കാരിയെ, ഭാരതിയമ്മ കോടതി കയറിയിറങ്ങിയത് നാല് വർഷം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>പാലക്കാട്: &#8216;കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക&#8217; എന്ന ചൊല്ല് കേരള പൊലീസിനാണ് ഇപ്പോൾ നന്നായി ചേരുക. ജാമ്യത്തിലിറങ്ങി മുങ്ങിയ 50കാരിയെ കിട്ടാതായപ്പോൾ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത് കുനിശ്ശേരി വടക്കേത്തറ മഠത്തിൽ വീട്ടിൽ ഭാരതിയമ്മ എന്ന 84കാരിയെ. താനല്ല പ്രതിയെന്ന് ബോധ്യപ്പെടുത്താൻ ഭാരതിയമ്മ കോടതി കയറിയിറങ്ങിയത് നാലുവർഷവും.25 വർഷം മുമ്പ് കള്ളിക്കാട്ടെ വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് വയോധികയായ ഈ കുടുംബിനിയെ കുടുക്കിയത്. സാക്ഷി വിസ്താരത്തിലാണ് പ്രതി മാറിയ വിവരം കോടതിക്ക് ബോദ്ധ്യമായത്. 1998ൽ കള്ളിക്കാട് സ്വദേശി രാജഗോപാലിന്റെ വീട്ടിൽ ഭാരതി എന്നു പേരുള്ള യുവതി ജോലിക്ക് നിന്നിരുന്നു. വീട്ടുകാരുമായി ഭാരതി വഴക്കിടുകയും ചെടിച്ചട്ടിയും മറ്റും എറിഞ്ഞുടയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. വീട്ടുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൗത്ത് പൊലീസ് കേസെടുത്ത് ഭാരതിയെ അറസ്റ്റും ചെയ്തു. പിന്നാലെ ജാമ്യത്തിൽ ഇറങ്ങിയ ഇവർ മുങ്ങി.കാൽ നൂറ്റാണ്ട് കഴിഞ്ഞപ്പോൾ പഴയ കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി വടക്കേത്തറ മഠത്തിൽ വീട് ഭാരതിക്ക് പകരം ഭാരതിയമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2019ലാണിത്. കാര്യമെന്തെന്നറിയാതെ പരിഭ്രമിച്ച ഭാരതിയമ്മ പറഞ്ഞതൊന്നും പൊലീസ് ചെവിക്കൊണ്ടില്ല. പേരിന്റെയും വിലാസത്തിന്റെയും സാമ്യം മാത്രമായിരുന്നു പാലക്കാട് സൗത്ത് പൊലീസിന്റെ തെളിവ്! വീഴ്ച മനസിലാക്കാൻ ആ‌ർക്കും കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നിട്ടും ചെറിയൊരു അന്വേഷണം നടത്താൻ പോലും പൊലീസ് തയ്യാറായില്ല. പ്രതിയെക്കുറിച്ച് ഇപ്പോഴും പൊലീസിന് ഒരു വിവരവും ഇല്ല.കഥയുടെ ട്വിസ്റ്റ്തമിഴ്നാട്ടിൽ എൻജിനിയറായിരുന്നു ഭാരതിയമ്മയുടെ ഭർത്താവ്. അദ്ദേഹം ജീവിച്ചിരിപ്പില്ല. ഇവർക്ക് മക്കളുമില്ല. ഒറ്റയ്ക്കാണ് താമസം. ഭാരതിയമ്മയുടെ അകന്ന ബന്ധുവാണ് ഒർജിനൽ പ്രതി ഭാരതി. ഭാരതിയമ്മയുടെ കുടുംബവുമായി ഭാരതിക്ക് 1994ൽ ഒരു സ്വത്തുതർക്കം ഉണ്ടായിരുന്നു. ഇതിന്റെ പകപോക്കുന്നതിന് തെറ്റായ വിലാസം നൽകി ഭാരതിയമ്മയെ കുടുക്കിയതാകാമെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്.തെളിവ് കണ്ടെത്തിയതും ഭാരതിയമ്മപൊലീസ് ജയിലിലാക്കുമെന്ന് തിരിച്ചറിഞ്ഞ ഭാരതിയമ്മ കേസിലെ പരാതിക്കാരെ കണ്ടെത്തി കോടതിയിൽ എത്തിച്ചു. 84കാരിയായ ഭാരതിയമ്മയല്ല വീട്ടിൽ ജോലിയ്ക്ക് വന്നതെന്നും കേസുമായി മുന്നോട്ടുപോവാൻ താത്പര്യമില്ലെന്നും പരാതിക്കാർ കോടതിയെ അറിയിച്ചു. ജോലിയ്ക്ക് വന്നിരുന്ന ഭാരതിയ്ക്ക് നിലവിൽ 50 വയസിനടുത്ത് പ്രായമേ ഉണ്ടാകൂ. പിതാവിന്റെ വീട്ടിൽ അതിക്രമം കാണിച്ചെന്നുകാട്ടിയാണ് രാജഗോപാൽ പരാതി നൽകിയിരുന്നത്. അച്ഛന്റെ നിർബന്ധപ്രകാരമാണ് പരാതി നൽകിയതെന്നും അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും രാജഗോപാൽ കോടതിയെ അറിയിച്ചു. അങ്ങനെയാണ് ഭാരതിയമ്മ രക്ഷപെട്ടത്.ഒരിടത്തും വീട്ടുജോലി ചെയ്തിട്ടില്ലെന്നും ഏറെ നാളായി തമിഴ്നാട്ടിലായിരുന്നെന്നും പറഞ്ഞെങ്കിലും കേൾക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ഭാരതിയമ്മ പറഞ്ഞു. പ്രതി ഭാരതിയ്ക്ക് നേരത്തെയുണ്ടായിരുന്ന വ്യക്തിവൈരാഗ്യം മൂലം തന്റെ അഡ്രസ് നൽകിയതാകാം. പൊലീസ് ഒന്നും അന്വേഷിച്ചില്ല. കേസിൽ നിന്നൊഴിവാകാൻ ഏറെ അലയേണ്ടി വന്നുവെന്ന് ഭാരതിയമ്മ പറയുന്നു.വലിയ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് ഭാരതിയമ്മയുടെ അഭിഭാഷകനായ കെ.ഗിരീഷ് നെച്ചുള്ളി പറഞ്ഞു. കൃത്യമായ അന്വേഷണം നടത്താതെയാണ് ഭാരതിയമ്മയെ അറസ്റ്റ് ചെയ്തത്. പരാതിക്കാർ കോടതിയിൽ വന്ന് ഇവരല്ല പ്രതിയെന്ന് മൊഴി നൽകിയതിനാലാണ് കേസൊഴിവായതെന്നും അഭിഭാഷകൻ വ്യക്തമാക്കി.</p>
<p>The post <a href="https://ml.starvisionnews.com/an-84-year-old-woman-was-arrested-instead-of-a-50-year-old-accused-bharathiamma-went-to-court-for-four-years/">50കാരി പ്രതിയ്ക്ക് പകരം പിടികൂടിയത് 84കാരിയെ, ഭാരതിയമ്മ കോടതി കയറിയിറങ്ങിയത് നാല് വർഷം</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>കടയിൽ കയറി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; കൃത്യസമയത്ത് ഇടപെട്ട് ജീവനക്കാരി</title>
		<link>https://ml.starvisionnews.com/attempt-to-enter-the-store-and-kill-the-employee-the-employee-intervened-on-time/?utm_source=rss&#038;utm_medium=rss&#038;utm_campaign=attempt-to-enter-the-store-and-kill-the-employee-the-employee-intervened-on-time</link>
		
		<dc:creator><![CDATA[Starvision News Desk]]></dc:creator>
		<pubDate>Fri, 23 Jun 2023 06:13:01 +0000</pubDate>
				<category><![CDATA[KERALA]]></category>
		<category><![CDATA[ACCUSED]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[ATTACK MEDICAL SHOP]]></category>
		<category><![CDATA[EMPLOYEES]]></category>
		<category><![CDATA[Idukki]]></category>
		<category><![CDATA[MANIKANDAN]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://ml.starvisionnews.com/?p=144225</guid>

					<description><![CDATA[<p>ഇടുക്കി: മെഡിക്കൽ സ്റ്റോർ ജീവനക്കാരനെ കടയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ സ്റ്റോറിലാണ് സംഭവം. കടലാർ സ്വദേശിയായ പ്രതിയെ വനിത ജീവനക്കാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കടലാർ സ്വദേശിയായ മണികണ്ഠനെന്ന യുവാവ് വാക്കത്തിയുമായെത്തി മെഡിക്കൽ സ്റ്റോറിലെ അജിത്ത് എന്ന ജീവക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കടയ്ക്കുള്ളിൽ പ്രവേശിച്ച യുവാവ് രണ്ട് വട്ടം വാക്കത്തി വീശിയെങ്കിലും ജീവനക്കാരൻ ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് പ്രതിയെ [...]</p>
<p>The post <a href="https://ml.starvisionnews.com/attempt-to-enter-the-store-and-kill-the-employee-the-employee-intervened-on-time/">കടയിൽ കയറി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; കൃത്യസമയത്ത് ഇടപെട്ട് ജീവനക്കാരി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></description>
										<content:encoded><![CDATA[<p>ഇടുക്കി: മെഡിക്കൽ സ്റ്റോർ ജീവനക്കാരനെ കടയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ സ്റ്റോറിലാണ് സംഭവം. കടലാർ സ്വദേശിയായ പ്രതിയെ വനിത ജീവനക്കാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കടലാർ സ്വദേശിയായ മണികണ്ഠനെന്ന യുവാവ് വാക്കത്തിയുമായെത്തി മെഡിക്കൽ സ്റ്റോറിലെ അജിത്ത് എന്ന ജീവക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കടയ്ക്കുള്ളിൽ പ്രവേശിച്ച യുവാവ് രണ്ട് വട്ടം വാക്കത്തി വീശിയെങ്കിലും ജീവനക്കാരൻ ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് പ്രതിയെ വനിതാ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.</p>
<p>കഴിഞ്ഞ ദിവസം അജിത്തുമായി മണികണ്ഠൻ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് യുവാവ് കടയിലെത്തി ആക്രമിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.</p>
<p>The post <a href="https://ml.starvisionnews.com/attempt-to-enter-the-store-and-kill-the-employee-the-employee-intervened-on-time/">കടയിൽ കയറി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം; കൃത്യസമയത്ത് ഇടപെട്ട് ജീവനക്കാരി</a> appeared first on <a href="https://ml.starvisionnews.com">Starvision News Malayalam</a>.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
